2008, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

അതിവേഗ കോടതിയുടെ വേഗത

ഇന്ത്യന്‍ നീതിന്യായ വ്യവസ്തയുടെ ഏറ്റവും വലിയ ശാപം അതിന്റെ വേഗതയാണ്. മിക്ക കേസുകളും പത്തും പതിനഞ്ചും വര്‍ഷം കഴിഞ്ഞാണ്‍ പൂര്‍ത്തിയാവുക. ഒച്ചിഴയുന്ന വേഗത്തിലുളള്‍ കേസ് വിസ്താരം കഴിയുമ്പോഴേക്കും കേസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാവും. വാദി-പ്രതി-സാക്ഷി കളില്‍ ചിലരെങ്കിലും പരലോകത്തെതിയിട്ടുണ്ടാവും.

അഷ്ന കേസിന്റെ വിചാരണ ഇപ്പൊള്‍ കഴിയുന്നതേ ഉള്ളൂ.അതിവേഗ കോടതിയുടെ വേഗത ഇത്രയാണെങ്കില്‍ സാധാരണ കോടതികളേ ക്കുറിച്ച് പറയേണ്ടതില്ലല്ലൊ..
നാഴികക്ക നാല്പ്പതു വട്ടം നീതിന്യായ വ്യവസ്തയുടെ ആധുനീകരണത്തെ കൂറിച്ച് സംസാരിക്കുന്ന അധികാരികള്‍ക്ക് കൂടുതല്‍ ജഡ്ജിമാരെ നിയമിച്ച് വേഗത വര്‍ധിപ്പിച്ചു കൂടേ

പിന്‍വിളി:വൈകി കിട്ടുന്ന നീതി അനീതിയാണ്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ